“எண்ட புள்ள எனக்கு வேணும் சாரே…ஈ நாட்டில நீதி இல்ல சாரே” கதறி அழுத ஜிஷாவின் தாய், கண்கலங்கிய வி.எஸ். அச்சுதானந்தன்

சட்டக் கல்லூரி மாணவி ஜிஸா கொடூரமான முறையில் பாலியல் வன்முறைக்கு ஆளாக்கப்பட்டு கொல்லப்பட்ட சம்பவம் நாட்டை உலுக்கி எடுத்துவருகிறது. குற்றவாளிகளை கண்டுபிடிக்கக் கோரியும் பெண்களுக்கு எதிரான குற்றங்களைத் தடுக்கக் கோரியும் கேரளாவில் போராட்டங்களும் ஆர்ப்பாட்டங்களும் நடந்து வருகின்றன.

இந்நிலையில் மருத்துமனையில் அனுமதிக்கப்பட்டுள்ள ஜிஸாவின் தாயைக் காண எதிர்க்கட்சித் தலைவரும் கேரள மார்க்சிஸ்ட் கம்யூனிஸ்ட் கட்சியின் மூத்தத் தலைவருமான வி. எஸ். அச்சுதானந்தன் சென்றிருந்தார்.

அப்போது, வி. எஸ். அச்சுதானந்தனைப் பார்த்து, “என் மகள் எனக்கு வேண்டும். இந்த நாட்டில் நீதி இல்லை” என்று கதறி அழுதார். தாயின் கதறலைப் பார்த்து கண்கலங்கி அச்சுதானந்தன், ஆறுதல் கூற இயலாமல் தவித்தார்.

பின்பு செய்தியாளர்களைச் சந்தித்த அவர்,

“சம்பவம் நடந்து 5 நாட்களுக்குப் பிறகுதான் விசாரணை நடத்த கேரள அரசு முடிவு செய்துள்ளது. மோசமான பாலியல் வன்கொடுமையும், கொலையும் நடந்தது தெரிந்தும் முதலமைச்சரும், காவல்துறையும் ஒரு நடவடிக்கையும் எடுக்காததை ஏற்றுக்கொள்ளவே முடியாது. எதிர்க்கட்சிகள் அரசியல் செய்வதாக கூறுகிறார் என்றால், இருக்கட்டுமே. நடவடிக்கை எடுத்தால் சந்தோஷம்தானே. அப்படி ஒரு தகுதியான முதலமைச்சர் ஆட்சியில் இருக்கிறார் என்றால் இதுபோன்ற கொடுமைகள் நடந்திருக்குமா?” என்று பேசினார்.

இந்த சந்திப்பு குறித்து வி.எஸ். அச்சுதானந்தனின் முகநூல் பதிவு கீழே…

ആ അമ്മയുടെ മുന്‍പില്‍………….

ജിഷയുടെ വീട് ഞാൻ ഇന്ന് സന്ദർശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എം.എ.യും എൽ.എൽ.ബി – യും വരെ പഠിപ്പിച്ച ആ അമ്മയുടെ ദുഃഖം കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്‌. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസ വാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി..

ഡൽഹിയിലെ പെൺകുട്ടിക്ക് സംഭവിച്ചതിനെക്കാൾ വലിയ ആക്രമണമാണ് ഈ പാവം കുട്ടിക്ക് നേരെ ഉണ്ടായത്. സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും നല്കാത്ത നിലയാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. വർക്കലയിൽ ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ കൊണ്ട് തള്ളിയ സംഭവും ഇന്നാണ് പുറത്ത് വന്നത്. എല്ലാവിധ ക്രിമനലുകൾക്കും അഴിഞ്ഞാടാനുള്ള സൗകര്യമാണ് ഈ സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. ഏത് കുറ്റകൃത്യം ചെയ്താലും അവരെ സംരക്ഷിക്കാൻ പൊലീസ് ഉണ്ടാകുമെന്ന അവസ്ഥയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെടെയുള്ളവര്‍ ലൈംഗിക ആരോപണങ്ങൾ നേരിടുന്നവരാണ്. ഇത്തരക്കാരുടെ മേൽനോട്ടത്തിൽ സത്യം പുറത്ത് വരില്ല. ഇത്തരത്തിലുള്ള പൊലീസ് നയത്തിനെതിരെ കേരളത്തിലെ എല്ലാ സ്ത്രീകളും ജനാധിപത്യബോധമുള്ള ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജിഷയുടെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ രാഷ്ട്രീയമുതലടുപ്പ് നടത്തുകയാണ് എന്ന് ആക്ഷേപിക്കുന്നവരോട് ഒരുവാക്ക്. ഈ പ്രതിഷേധം കേരളത്തിന്റെ മനസാക്ഷിയില്‍ നിന്ന് വരുന്നതാണ്.. അതില്‍ ദയവുചെയ്ത് കക്ഷിരാഷ്ട്രീയം കാണരുത്.

மறுமொழியொன்றை இடுங்கள்

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  மாற்று )

Facebook photo

You are commenting using your Facebook account. Log Out /  மாற்று )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.